ശ്രീ ഗുരുവായൂരപ്പാ ശരണം
ശ്രുതികൾ, സ്മൃതികൾ. വേദങ്ങൾ,പുരാണങ്ങൾ, ഉപനിഷത്തുക്കൾ, മീമാംസകൾ, ആരണ്യകങ്ങൾ ,ബ്രാഹ്മണങ്ങൾ അങ്ങനെ അനവധി ശാസ്ത്രങ്ങൾ ഉള്ളതിൽ ഒന്നിന്റെ യോ പലതിന്റെയോ സഹായത്താൽ ആചാര്യവര്യന്മാർ നമ്മേ ഉദ്ധരിക്കാൻ ശ്രമിക്കുന്നു അവരുടെ കരുണയാൽ അനുദിനം
രൂപങ്ങളും നാമങ്ങളും ഉള്ള ഈ കാണാ കുന്ന ലോകത്തേ അവർ സംസാരസാഗരമെന്ന് പേരു നൽകി വിളിച്ചു. ഇതിന്റെ മറുക്കര സായൂജ്യംമെന്നും പറഞ്ഞു.
ഈ സാഗര ത ര ണം ആണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം അതിനുള്ള മാർഗ്ഗങ്ങളെ മൂന്നായി തരം തിരിച്ചവർ ആചരിച്ചും പറഞ്ഞു തന്നു . ആ മാർഗ്ഗങ്ങൾ കർമ്മം ജ്ഞാനം ഭക്തി എന്ന് അവർ ' വേർതിരിച്ചു കാലാന്തരേ ഇവയ്ക്കു വീ ണ്ടും നിരവധി ശാഖകളുണ്ടായി അവകളെ പൂർണ്ണമായും ആശ്രയിക്കാനും തുടങ്ങി . കർമ്മമാണ് ശരി , ജ്ഞാനമാണ് ശരി , ഭക്തിയാണു ശരി .എന്നൊക്കെ സമർത്ഥിക്കാൻ വാശിയായി . അങ്ങനെ നമ്മൾ സംശ യാലുക്കൾ ആയി എന്നാൽ ഇവകളുടെ ഉദ്ദേശം സംസാരസാഗരതരണം തന്നേ ആണ് . പക്ഷേ കർമ്മ ജ്ഞാനഭക്തി ഒരു മിച്ചേ അത് സാധ്യമാകു
അതെങ്ങനെയെന്നു നോക്കാം
ഒന്നിനോടും അതിരുകടന്ന അഭിലാക്ഷം ഇല്ലാത്ത ത്യാഗംമെന്ന പങ്കായം കൊണ്ട് കടൽ തിരമാല കണക്കേ ജീവിതത്തിൽ പോങ്ങി വരുന്ന ആതങ്കക്കളെയും, മത്സ്യ നക്ര തിമിം ഗില ചുഴികളാകുന്ന പ്രാരാബ്ദദങ്ങളെയും പിന്നോട്ട് തള്ളുന്ന കർമ്മം ആചരിച്ച് നമ്മിലെ ജ്ഞാനം അതായത് നാം ആശിക്കുന്ന വകളെല്ലാം ഈ ലോകത്തുള്ളതാണ് ആയതിനാൽ ഇവ ഇന്നല്ലെങ്കിൽ നാളെ ഇല്ലാതാക്കുന്നതാണ് . അതു കൊണ്ട് ഇവയോടുള്ള അടുപ്പം എന്നെ ദു:ഖിപ്പിക്കും ആയത് എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം ആകും എന്ന അറി.വാകുന്ന. നൗക യേ .മുന്നോട്ട് നീക്കുക .. പതിയേ പതിയേ നാം ആ മറുക്കര അകലേ കാണാൻ തുടങ്ങും .ഒരു ശാന്തി സമാധാനം . ആനന്ദം അനുഭവിക്കുന്ന ഭക്തിയിലെത്തും . അപ്പോൾ നമ്മുടെ തുഴച്ചിൽ ധ്യതിഗതിയിൽ ആകും നാം സായൂജ്യം എന്ന മറുക്കരയിൽ എത്തി രസിക്കും
ഇതിൽ നിന്നും ഒന്ന് മനസ്സിലാകാം . കർമ്മവും ജ്ഞാനവും ഭക്തിയും ഒന്നിച്ചാലേ നമ്മൾക്ക് ശ്ര യസും പ്രേയസും പൂർണമാകു ഒന്നിലൂടെ ഔന്നിത്യം ഉണ്ടാകും എന്നാൽ പരിപൂർണ്ണത ഈ മൂന്നിന്റയും അ ഭിവ്യ ദ്ധിയിൽ ആണ്
ഹരി ശരണം
ശ്രുതികൾ, സ്മൃതികൾ. വേദങ്ങൾ,പുരാണങ്ങൾ, ഉപനിഷത്തുക്കൾ, മീമാംസകൾ, ആരണ്യകങ്ങൾ ,ബ്രാഹ്മണങ്ങൾ അങ്ങനെ അനവധി ശാസ്ത്രങ്ങൾ ഉള്ളതിൽ ഒന്നിന്റെ യോ പലതിന്റെയോ സഹായത്താൽ ആചാര്യവര്യന്മാർ നമ്മേ ഉദ്ധരിക്കാൻ ശ്രമിക്കുന്നു അവരുടെ കരുണയാൽ അനുദിനം
രൂപങ്ങളും നാമങ്ങളും ഉള്ള ഈ കാണാ കുന്ന ലോകത്തേ അവർ സംസാരസാഗരമെന്ന് പേരു നൽകി വിളിച്ചു. ഇതിന്റെ മറുക്കര സായൂജ്യംമെന്നും പറഞ്ഞു.
ഈ സാഗര ത ര ണം ആണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം അതിനുള്ള മാർഗ്ഗങ്ങളെ മൂന്നായി തരം തിരിച്ചവർ ആചരിച്ചും പറഞ്ഞു തന്നു . ആ മാർഗ്ഗങ്ങൾ കർമ്മം ജ്ഞാനം ഭക്തി എന്ന് അവർ ' വേർതിരിച്ചു കാലാന്തരേ ഇവയ്ക്കു വീ ണ്ടും നിരവധി ശാഖകളുണ്ടായി അവകളെ പൂർണ്ണമായും ആശ്രയിക്കാനും തുടങ്ങി . കർമ്മമാണ് ശരി , ജ്ഞാനമാണ് ശരി , ഭക്തിയാണു ശരി .എന്നൊക്കെ സമർത്ഥിക്കാൻ വാശിയായി . അങ്ങനെ നമ്മൾ സംശ യാലുക്കൾ ആയി എന്നാൽ ഇവകളുടെ ഉദ്ദേശം സംസാരസാഗരതരണം തന്നേ ആണ് . പക്ഷേ കർമ്മ ജ്ഞാനഭക്തി ഒരു മിച്ചേ അത് സാധ്യമാകു
അതെങ്ങനെയെന്നു നോക്കാം
ഒന്നിനോടും അതിരുകടന്ന അഭിലാക്ഷം ഇല്ലാത്ത ത്യാഗംമെന്ന പങ്കായം കൊണ്ട് കടൽ തിരമാല കണക്കേ ജീവിതത്തിൽ പോങ്ങി വരുന്ന ആതങ്കക്കളെയും, മത്സ്യ നക്ര തിമിം ഗില ചുഴികളാകുന്ന പ്രാരാബ്ദദങ്ങളെയും പിന്നോട്ട് തള്ളുന്ന കർമ്മം ആചരിച്ച് നമ്മിലെ ജ്ഞാനം അതായത് നാം ആശിക്കുന്ന വകളെല്ലാം ഈ ലോകത്തുള്ളതാണ് ആയതിനാൽ ഇവ ഇന്നല്ലെങ്കിൽ നാളെ ഇല്ലാതാക്കുന്നതാണ് . അതു കൊണ്ട് ഇവയോടുള്ള അടുപ്പം എന്നെ ദു:ഖിപ്പിക്കും ആയത് എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം ആകും എന്ന അറി.വാകുന്ന. നൗക യേ .മുന്നോട്ട് നീക്കുക .. പതിയേ പതിയേ നാം ആ മറുക്കര അകലേ കാണാൻ തുടങ്ങും .ഒരു ശാന്തി സമാധാനം . ആനന്ദം അനുഭവിക്കുന്ന ഭക്തിയിലെത്തും . അപ്പോൾ നമ്മുടെ തുഴച്ചിൽ ധ്യതിഗതിയിൽ ആകും നാം സായൂജ്യം എന്ന മറുക്കരയിൽ എത്തി രസിക്കും
ഇതിൽ നിന്നും ഒന്ന് മനസ്സിലാകാം . കർമ്മവും ജ്ഞാനവും ഭക്തിയും ഒന്നിച്ചാലേ നമ്മൾക്ക് ശ്ര യസും പ്രേയസും പൂർണമാകു ഒന്നിലൂടെ ഔന്നിത്യം ഉണ്ടാകും എന്നാൽ പരിപൂർണ്ണത ഈ മൂന്നിന്റയും അ ഭിവ്യ ദ്ധിയിൽ ആണ്
ഹരി ശരണം