Saturday, December 5, 2009

ശ്രീ ഗുരുവായുരപ്പാ ശരണം
കരകാണാകടലുകളില്‍ തിരമാലകളെ കീറിമുറിച്ചു ആഴകടലില്‍ മുത്തിനു പോകുന്ന മുക്കുവരെ കുറിച്ചു നാം കേട്ടിട്ടില്ലേ.അതുപോലെ സംസാരസാഗരത്തില്‍ പ്രരാബ്ധ്ത മാലകളെ കീറിമുറിച്ചു ആ‍ദ്ത്യത്മിക കടലില്‍ മുക്തിയ്ക്കു പോകുന്ന സത്ജനങ്ങളേയും നമുക്കു കാണാന്‍ കഴിയും. ലോകത്തില്‍സത്ചിന്ത, സത്കര്‍മ്മം , സത്സഘം, എന്ന തോണിയിലേറി അനവധി തിരമാലകളാകുന്ന നമ്മേ അഭിമുഖീകരിയ്ക്കുന്ന കടകടമബാധ്യതകളെ ധര്‍മ്മാനുഷ്ടാനമാകുന്ന തുഴകളാല്‍ വകഞ്ഞുകീറീ ഭഗവതുസായൂജ്യമെന്ന മുക്തിനേടാന്‍ കൊതിയ്ക്കുന്നവര്‍ക്കായി ഒരു സത്സഘചിന്തകൂടി....
ശത്രുഭാഗത്തുനിന്നും ചീറിവരുന്ന ആയുധങ്ങളേയും, യുദ്ധതന്ത്രങ്ങളേയും ഒരു യോദ്ധാവു ധീരമായി നേരിടുന്നു. അതിനുള്ള അറിവു അയാള്‍ക്കു ആയോധനകലകളടങ്ങുന്ന ഗുരുകുലവിദ്യാഭ്യാസകളരിയില്‍നിന്നും കിട്ടുന്നതാണു അല്ലെ? അതുപോലെ എന്റ്റെ പടനപകര്‍ത്തെഴുത്താകുന്ന പ്രതിവാരസത്സഘഗുരുകുലകളരിയിലെ പടിതാകളേ, വായിച്ചറിഞ്ഞതിനേപ്പറ്റി ചിന്തിയ്ക്കുക, ചോദിയ്ക്കുക, അറിയുക, അറിഞ്ഞതിനെ പ്രവര്‍ത്തിതലത്തിലേയ്ക്കുകൊണ്ടുവരുക എന്നികാരിയങ്ങള്‍ കൂടിച്ചേരുന്നത്താണു ശരിയായ പരിശീലനം എന്നതിനാല്‍ സത്സഘചിന്തയിലേ നിങ്ങളുടെ സംശയനിവാരണങ്ങള്‍ക്കായി നിങ്ങളുടെ ചോദ്യങ്ങളേയും ഞാന്‍ നിറമനസ്സോടെ സ്വീകരിയ്ക്കുന്നതാണ് . കാരണം നമുക്ക് ഒരുമിച്ചൊരു യാത്രതിരിക്കേണ്ടതുണ്ടിവിടെ. യാത്രികര്‍ തുല്ല്യരായാല്‍ യാത്ര എളുപ്പം (തുല്ലിയയാത്രികര്‍ക്കുഎളുപ്പയാത്ര) നിങ്ങളുടെ ചോദ്യങ്ങള്‍ ഒര്‍ക്കുഡ് വഴിയൊ,ഈ-മെയിലുവഴിയൊ, ബ്ലൊഗ്ഗിലെ കന്റ്റിലൂടെയൊ സാധ്യമെന്നു അറിയിക്കുന്നു
നാരായണീയദിനാഘൊഷത്തിന്റേ തിരക്കേറിയദിനങ്ങളിലൂടെയാണു എന്റെ യാത്രയിപ്പോള്‍ ആയതിനാല്‍ സത്സഘചിന്തയിലുപരി സത്കര്‍മ്മചിന്തയ്ക്കൂന്നല്‍ കൊടിത്തിരിയ്ക്കുന്നൂയിപ്പോള്‍ എല്ലാവരേയും ഭഗവാന്‍ അനുഗ്രഹിയ്ക്കട്ടേയെന്നു ആശംസിക്കുന്നു
സുഖ ദു:ഖ സന്മ്മിശ്രമ്മീലോകവീധിയില്‍
ഒരു വാരവുംകൂടിപിന്നിട്ടിരിയ്ക്കെനാം
എന്ത് സത്കര്‍മ്മം ചെയ്തുനാം ലോകത്തില്‍
എന്നൊന്നിരുന്നു ചിന്തിയ്ക്ക സത്വരം
ഹരി : ശരണം
തുല്ലിയയാത്രികര്‍ക്കു എളുപ്പയാത്ര

Sunday, November 22, 2009

ശ്രീ ഗുരുവായൂരപ്പാ ശരണം
ധനത്തിനായിട്ടു ശ്രമിച്ചു നമ്മള്‍
ശരീരമ്മിനെത്ര പണിപ്പെടുത്തി
ധനത്തിനെന്തേ കഴിയാത്തു നമ്മേ
മരിച്ചിടുമ്പൊളൊന്നു പിടിച്ചുവയ്ക്കാന്‍
ഉണ്ടാക്കുവാനും, ചിലവാക്കുവാനും
സൂക്ഷിയ്ക്കുവാനും, പണിയേറെയുണ്ടേ
എല്ലായ്പ്പൊഴും നമ്മുക്ക് ഭയദു:ഖമല്ലേ ?
ധനം തരുന്നുള്ളു അറിഞ്ഞിടുക .
നാളേയ്ക്കുവേണ്ടിട്ട് കരുതിവച്ചാല്‍
നാളേയ്ക്കുനമ്മുക്കൊരുറപ്പുമ്മില്ല
നാളേയ്ക്കുനാളേയൊരുനാളെനമ്മള്‍
നാരായണന്‍ തന്‍ പദം അണഞ്ഞിടെണ്ടെ
അരക്ഷിതര്‍ക്കിത്തിരി രക്ഷചെയ്‌വാന്‍
എടുത്തുവയ്ക്കുകവേണമ്മിപ്പൊള്‍
ഒരുക്കിവച്ചിട്ടു സുഖിയ്ക്കുവാനായ്
കരുതിവച്ചതില്‍ നിന്നുമല്‍പ്പം
ഹരി:ശരണം

Saturday, November 21, 2009

വ്രതത്താല്‍ മലയാത്ര .... ജപത്താല്‍ ജീവിതയാത്ര

ശ്രീ ഗുരുവായുരപ്പാ ശരണം
പ്രതിവാരസത്സംഘചിന്തയിലേയ്ക്കു എല്ലാവരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം, മണ്ടലകാലശബരിമല വ്രതാചരണ ആശംസകള്‍ നേരുകയും ചെയ്യുന്നു. സ്വാമിയേ ശരണമയ്യപ്പാ,മാല അണിഞ്ഞൂ, കറുപ്പുചുറ്റി.വിഭൂതി ചാര്‍ത്തി, താടിയും മുടിയും നീട്ടി, ശരണസങ്കീര്‍ത്തനവുമായി സാധാരണക്കാര്‍ സ്വാമിയാകുന്നു. ആഡംബരങള്‍ ചുരുക്കി ലാ‍ളിത്തിയത്തില്‍ ഉയരും പൊള്‍ മാത്രം ലഭിയമാകുന്ന പദവിയായിരിക്കാം സ്വാമിയെന്നു വരുന്നു അല്ലെ? കാരണം ശബരിമലയാത്രയെന്ന ലക്ഷിയബോധനിക്ഷ്ട്ടയ്ക്കായി മാലയണിയുന്നു, സ്വന്തം ശരീരബോധത്യാഗം തന്നേ താടിമുടിനീട്ടികറുപ്പുടുക്കല്‍ , മാനസികസംശുദ്ധിവല്‍ക്കരണം ഭസ്മധാരണം, നാമജപ ഉപാസന തന്നെ ശരണം വിളികള്‍. അങനെ എല്ലാവരും ലക്ഷിയ ബോധം വളര്‍ത്തി, ത്യാഗമാര്‍ഗംസ്വീകരിച്ചു, ശുദ്ധമനസ്ക്കരായി, മന്ത്രഘോഷം നടത്തി,തീര്‍ത്ധപാദരാകുന്നു.അവരെ നാം സ്വാമിയെന്നു വിളിയ്ക്കുന്നു.
സ്വാമിമാര്‍നടത്തുന്ന ശബരിമല യാത്രയും നമ്മുടെജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടു എങനെയെന്നാല്‍ ജീവിതത്തില്‍ ഒരാള്‍ക്കു പ്രധാനമായി മൂന്നുക്കാ‍ലം ഉണ്ടെന്നു പറയുന്നു അറിവുള്ളവര്‍,
സാധനാകാലം, സഞ്ചാരകാലം, സായൂജ്യകാലം,
ബ്രഹ്മചര്യാശ്രമം അതായത് വിദ്യാഭ്യാസകാലം സാധനാകാലമെന്നും, ഗാര്‍ഗസ്ത്യം തുടങി വാനപ്രസ്തം വരെ അതായത് വിവാഹജീവിതം മുതല്‍ കുടുംബപ്രാരാബ്ധത്തില്‍ കൂടിയുള്ള കാലയളവിനെ സഞ്ചാരകാലം എന്നും , പ്രാരാബ്ധാവസാനം മുതല്‍ മരണപര്യന്തം വരെ സായൂജ്യകാലമെന്നും പറയുന്നു. അന്ത്യ കാലത്തു ഭഗവത് സായൂജ്യം ഉണ്ടവലാണല്ലോ നമ്മുടെ ശരിയായ ലക്ഷ്യം . എന്നാല്‍ സാധനാകാലത്തില്‍ ആര്‍ജിയ്ക്കുന്ന വിദ്യകൊണ്ടു സഞ്ചാരല്കാലം ധര്‍മ്മിഷ്ട്ടമാക്കിയാല്‍ മാതമേ സായൂജ്യകലത്തു ഭഗവത് പദം സിദ്ധിയ്ക്കുകയുള്ളു.അതിനാല്‍ ഈ മൂന്നുകാലവും വളരെ ബന്ധപ്പെട്ടുകിടക്കുന്നു ആ കാലഘട്ടത്തിലൊക്കെതന്നെയും നാം എന്തു ചെയ്യണം എന്നും അതു മുഖാന്തരം നമുക്കെന്തുലഭിയ്ക്കുന്നുയെന്നും ഉള്ളതിനേയാണ് ഭക്തര്‍ അനുഷ്ട്ടിയ്ക്കുന്ന ശ്രബരിമാലയാത്ര കാണിച്ചുതരുന്നതു. അതുതന്നേയാണു ശബരിമലയാത്രയുടെ പ്രാധാന്യവും
അതായതു മാലയണിഞ്ഞുകറുപ്പുടുത്ത് ഭസ്മം ധരിച്ചു ശരണഘോഷവുമായിസാധാരണകാര്‍ സ്വാമിയാകുന്ന കാലം സാധനാകാലം. നിക്ഷ്ട്ടയായ വ്രതാചരണകാലം അല്ലെ ? തുച്ഛമായ ജീവിതസുഖത്തിനുവേണ്ടി ചെയ്തിരുന്ന പലതും ത്യജിച്ചു ചിട്ടയായ ജീവിതം നയിക്കും വ്രതകാലത്തു .അപ്പോള്‍ നമ്മുക്കറിയാം സാധാരണയായുള്ള നമ്മുടെ പ്രവര്‍ത്തികള്‍ ശാശ്വത സുഖം തരുന്നവയല്ലയെന്നു പിന്നേ എന്തേ നമ്മില്‍ പലരും ദിനവും വ്രതകാലജീവിതം നയികാത്തു . വിദ്യാഭ്യാസകാലമാണു സാധനാകാലമെന്നു നമ്മല്‍ കാണുക ഉണ്ടായല്ലോ. നിഷ്ടയായ വ്രതാചരണമുണ്ടെങ്കില്‍ കരിമല, നീലിമല,കയറ്റം എളുപ്പം. വ്രുത്തിയായ വിദ്യ ഉണ്ടെങ്കില്‍ വിവാഹ, കുടുംബ, മലകയറ്റവും എളുപ്പം. വിദ്യാഭ്യാസകാലത്തു കിട്ടുന്ന സത്യ, ധര്‍മ്മ ,പുണ്ണ്യ ,കര്‍മ്മ വിവേചന ബുദ്ധിയും,നന്മ്മ ,തിന്മ്മ ,ദു:ഷ്ടശ്രേഷ്ട ,സത്യ,വിരുദ്ധ കര്‍മ്മത്തിന്റെ പരിണിത ഫലങളെ വേര്‍തിരിച്ചരിയുവാനുള്ള അറിവും , നിഷ്ടയായ വ്രതകാലത്തിലെന്നപോലെ പരിഭോക്ഷിപ്പിച്ചെങ്കില്‍ മാതമേ ജീവിതത്തില്‍ സുഖമുണ്ടാവുകയുള്ളു
വ്രതകാലത്തില്‍ കെട്ടു നിറച്ചു ശരണം വിളികളുമായി മലയാത്ര നടത്തുന്ന സ്വാമിമാര്‍ക്കു തുല്ല്യം ജീവിത യാത്രയില്‍ കര്‍മ്മഫലം ആകുന്ന കെട്ടുനിറച്ചു നാമസംങ്കീര്‍ത്തനവും മായി ക്ലേശകരമായ പ്രാരാബ്ധമലയാത്രയിലാണുനാമേവരും
വ്രതവും ശരണം വിളിയുമായി ശബരിമലയാത്ര
വിദ്യയും നാമജപവുമായി ജീവിതമലയാത്ര


ഈ രണ്ടു യാത്രയ്ക്കും
അവശ്യം...........
സത് ചിന്ത
സത് കര്‍മ്മം
സത് സംഘം

ഹരി:ശരണം

Sunday, November 15, 2009

ശ്രീ ഗുരുവായുരപ്പാ ശരണം








ഒറ്റയ്ക്ക് പോകേണ്ടവര്‍ നമ്മള്‍






എത്രനാള്‍ എത്രനാള്‍ ഉണ്ടാകുമീ
ലോകവേദിയില്‍ ഇങ്ങനെ നമ്മളെല്ലാവരും
അത്രയും നാളുകള്‍ തീരുന്നൊരു കാലം
ചുടല തന്‍ അങ്കണേ എത്തേണ്ടതല്ലേ നാം
കയ്യില്‍ എടുക്കുവാന്‍ കഴിയില്ല യാതൊന്നും
കൂട്ടിനോരാളെയും കൂട്ടാനും ആവില്ല
ബന്ധുവും ശത്രുവും മിത്രവും എല്ലാവരും
നാഴിക ദൂരം അകന്നുനിന്നിടുമ്പോള്‍

ഉണ്ടാക്കിവച്ചതതോന്നും നമുക്കിനി
ഉണ്ടാകയില്ലയെന്നോര്‍ക്കും അക്കാലത്ത്
ഒറ്റയായ്‌ പെട്ടെന്ന് യാത്ര തിരിക്കുമ്പോള്‍
ഒന്നു നടുങ്ങി തരിക്കില്ലേ നമ്മള്‍

അന്നേരവും നമ്മള്‍ക്ക് പിന്‍പേ ഗമിക്കുവാന്‍
സന്തോഷമോടങ്ങ് എത്തുന്നവരുണ്ട്
ആരാണവരെന്ന് അറിയേണമെങ്കില്‍
അറിയുക നമ്മുടെ സത് ഗുണം ആണവര്‍


ഇഹ ലോക കാലത്ത് ചെയ്തോരാ
സത് ഗുണം അന്നും നമ്മെ പിരിയില്ല
പരലോകയാത്രയില്‍ നമ്മെ തുണയ്ക്കുവാന്‍
ഇത്തിരി സത് കര്‍മ്മം ചെയ്ക നിരന്തരം







ഹരി:ശരണം

Friday, November 13, 2009

ലളിത മാര്‍ഗ്ഗ രേഖ




ശ്രീ ഗുരുവായുരപ്പാ ശരണം
നായം ജനോ മേ സുഖ ദു:ഖ ഹേതുര്‍:
ന ദേവതാല്മ ഗ്രഹ കര്‍മ്മ കാല
മന : പരം കാരണ മാമനന്തി
സംസാര ചക്രം പരിവര്തയെത്
(ശ്രീമദ്‌ ഭാഗവതം)
മനുഷ്യരോ , ദേവന്മാരോ , സൂര്യ ,ചന്ദ്ര ,ഗ്രഹങ്ങങള്ലോ,കാലമോകര്‍മ്മമോല്ല എന്‍റെ സുഖദു:ഖാനുഭവങ്ങങള്‍ക്ക് കാരണം അതിന്‍റെ കാരണം എന്‍റെ മനസ്സാണ് . ഇവ ഒന്നും തന്നെയും യാതൊന്നിനെയും സുഖിപ്പിയ്ക്കുകയോ ദു:ഖിപ്പിയ്ക്കുകയോ യഥാര്‍ഥത്തില്‍ ചെയ്യുന്നില്ല .എല്ലാം മനസ്സിന്‍റെ സങ്കല്പ്പമാണ്.അതാണ് എന്‍റെ സംസാരച്ചക്രം
കഴിഞ്ഞ വാര സത് സംഘ ചിന്തയില്‍ നാം അത്യധികമായ ആഗ്രഹത്തെ അഥവാ മോഹത്തെ കാമമെന്നു പറയുന്നു എന്നും ,അതുണ്ടായാല്‍ അനര്‍ത്ഥ ആണ് ഫലമെന്നും , അത്കൊണ്ട് യാതൊന്നിനെയും അമിതമായി മോഹിയ്ക്കരുതെന്നും കണ്ട്ടുഅല്ലെ ?
അമിതമായ മോഹം നമ്മില്‍ അത്ക്രമിച്ച്ചിരിയ്ക്കുന്ന സമയത്ത് , അതിനെ പ്രപ്പിയ്ക്കല്‍ മാത്രമാണ് നമ്മുടെ ല്ക്ഷ്യമെന്നുവരും.അതിനായി നാം ഒട്ടേറെ സമയവും ചിലവാക്കും .എന്നാല്‍ അറിവില്ലായ്മയാണ് ഈ തെറ്റായ ല്ക്ഷ്യബോധോടയത്ത്തിനുകാരണം എന്ന് പറയപെടുന്നു . എന്തെന്നാല്‍ രണ്ടു ചാണ്‍നീളത്തില്‍ ജനിച്ചു വീണ നമ്മളെ ഇത്രയും ഒക്കെ ആക്കിതീര്‍ത്ത്ത ആ ഈശ്വരനു നമുക്കു വേണ്ടതൊക്കെ തരുവാന്‍ കഴിയും എന്ന അറിവുണ്ടങ്കില്‍ നാം ഒന്നിനെയും അമിതമായി മോഹിയ്ക്കില്ലല്ലോ .
അപ്പോള്‍ ആ അറിവിന്‍റെ കുറവ് നമ്മളെ പലതും ആഗ്രഹിപ്പിയ്ക്കും അപ്പോള്‍ നമുക്ക്ക് ചിലതൊക്കെ നക്സ്ട്ടമാവുകയുംമറ്റുചിലതൊക്കെ കിട്ടുകയും ചെയ്യും അല്ലെ?
എത്ങ്കിലും ഒന്നിന്‍റെ ലാഭത്തിനായി പലതും കളഞ്ഞുകുളിച്ചിട്ടും അത് ലഭിയ്ക്കുന്നില്ല എന്ന് വരട്ടെ ,അപ്പോള്‍ അത് ലഭിയ്ക്കതിരിയ്ക്കാന്‍ കാരണം ആയവകലോടൊക്കെ തന്നെയും നമുക്കുണ്ടാവുന്ന വികാരമാണ് ക്രോധം (അങ്ങനെ മനസിലാകാന്‍ ഏറെ എളുപ്പം അല്ലെ )
ചിന്തിയ്ക്കുക ,
നമ്മുടെ മനസ്സിലെ ചിന്തകള്‍ ആണല്ലോ നമ്മെ പ്രവര്‍ത്തിപ്പിയ്ക്കുന്നത് ,ഈ മനസ്സിന്‍റെ കടിഞ്ഞാണ്‍ നമ്മുടെ കയ്യില്‍ ഉണ്ടോ, നോക്കാം , മനസ്സു എന്തിനെയാണോ കാംക്ഷിയ്ക്കുന്നത് അതില്‍ പോയി ലയിക്കുന്നു . ഇനി മനസ്സു എങ്ങനെയാണ് ഒന്നിനെ കംക്ഷിയ്ക്കുക ? . കണ്ണിലൂടെയും, മൂക്കിലുടയും , ത്വക്കിലൂടയും , നാവിലൂടയും , അല്ലാതെ വേറെ മാര്‍ഗമില്ല തന്നെ . എന്നാല്‍ ഈ പറയുന്ന കണ്ണിനോ, മൂക്കിനോ, കാതിനോ, ത്വക്കിനോ, നാവിനോ പ്രിയമുല്ലതിനെ മാത്രം സ്വീകരിയ്ക്കാന്‍ കഴിയുമോ? പ്രിയമുല്ലതിനെയും ,അപ്രിയമുല്ലതിനെയും, കണ്ണ് കാണുകയും, മൂക്ക് മണക്കുകയും, കാത്തു കേള്‍ക്കുകയും ,ത്വക്ക് തൊടുകയും, നാവു രുചി‌ക്കുകയും ചെയ്യുന്നില്ലേ . അപ്പോള്‍ ഇവയ്ക്കു അഞ്ച്ചിനും സ്വാതന്തൃയമില്ലയെന്നു മനസ്സിലായില്ലേ .അപ്പോള്‍ മനസ്സിന്‍റെ സേവകരായ ഈ അഞ്ചു യിന്ത്രിയങളുടെയും നിയന്ത്രണം നമ്മില്‍ ഇല്ലഎന്ന് വരുക്കില്‍ മനസ്സിന്‍റെയും ഏതാണ്ട് അങ്ങനെ തന്നെ യുന്നു കാണാം .
മനസ്സു എവിടെ ലയിക്കുന്നുവോ അവിടെ യും ആയി താതാല്മിയം പ്രാപിയ്ക്കുന്നു അതിനാല്‍ മനസ്സിനെ ജലമയമാണ് എന്നാണ് ആചാരിയന്‍ മാര്‍ പറഞ്ഞുവച്ചിരിയ്ക്കുന്നത്
ചെറു തടാകങ്ങളില്‍ ചെരുമല്‍സിയങങള്‍ക്ക് ചലനം ഉണ്ടാകാന്‍ കഴിയും എന്നാല്‍ മഹാസാഗരങ്ങളില്‍ വലിയ തിമിമ്ഗിലഗല്ക്കുപൊലുമ് ഒരു കാരിയമായ ചലനം ഉണ്ടാകാന്‍ കഴിയുമോ ? എന്നപോലെ സാധാരണ ജനങ്ങളില്‍ ചെറിയ കാരിയങള്‍ക്കുവരെ വലിയ ചലനം ഉണ്ടാകാന്‍ കഴിയുകയും മഹാല്‍മാകളില്‍ വലിയ കാരിയങല്‍ക്കുപോലും ചെറിയ ചലനം ഉണ്ടാക്കാന്‍ കഴിയുന്നുമില്ല ഏതൊക്കെ കാണുമ്പോള്‍ നാം മനസ്സിലാകണം . മനസ്സാണ് എന്തിനും ഏതിനും കാരണമെന്ന് , എന്തും മനസ്സിലാണ് രു‌പപെടുന്നതെയന്നു. അത്കൊണ്ട് മനോ:നിയത്രനമാണ് അടുത്ത കടുത്ത കടമ


മനോ : നിയത്രനത്ത്തിനു ഉണ്ടായിരിയ്ക്കേണ്ട ഗുണം ശാന്തത.ശാന്തിയും,അസാന്ത്തിയും സ്വയം നിര്‍മ്മിതം . ശാന്തമായ കുളത്തില്‍ ഒരു കല്ലെറിഞ്ഞാല്‍ അതിന്‍റെ ശാന്തമായ അവസ്ഥയ്ക്ക് വിഘ്നം . ശാന്ത മായ മനസ്സിന്‍റെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ യാണ് ക്രോധ മാകുന്ന കല്ല്‌ എപ്പോഴാണോ ജലമയമായ മനസ്സിലേയ്ക്ക് പതിയ്ക്കുന്നത് അപ്പോള്‍ അതിന്‍റെ അവസ്ഥയ്ക്ക് മാറ്റ്റം വരുന്നു ഇനി എങനെ ആണ് ക്രോധം ഉണ്ടാവുന്നത് എനാനെങ്കില്‍ മോഹഭങ്ങത്ത്തില്നിന്നുമാനെന്നു നാം നേരത്തെ കണ്ടു.


ക്രോധി ആയ ഒരാളുടെ പ്രവര്‍ത്തി അയാളെയും മറ്റു പലരെയും ദു:ഖ കയത്തില്‍ ആഴ്തിയെന്നുവരാം


അതിനാല്‍ മനോ നിയന്ത്രണത്തിന് ക്രോധനിയന്ത്ര്ണം അനിവാരിയം എന്ന് വരുന്നു


വീണ്ടും ചിന്തിയ്ക്കുക


ക്രോധത്തെ എങ്ങനെ നിയന്ത്രിയ്കം ?


ആദിയംക്രോധം എന്‍റെ സ്വന്തമാണോ എന്നറിയണം , നമ്മുടെ സ്വന്തമല്ലെനാണ് അറിവുള്ളവര്‍ പറയുന്നതു കാരണം നമ്മുടെ സ്വന്ത ആയിരുന്നെങ്കില്‍ എപ്പോഴും നാം വെറുതെ ക്രോധിചേനെ . ചില പ്രത്തിയേകസാഹചരിയത്ത്തില്‍ മാത്രമെ നമുക്കു ക്രോധം വരുന്നുള്ളൂ . അപ്പോള്‍ അത് എവിടെനിന്നോ വരുനതാണ് , വരുന്നതൊന്നും നമ്മുടെ സ്വന്തമല്ലല്ലോ , അപ്പോള്‍ സ്വന്തമല്ലാത്ത ഒന്നിന്‍റെ നിയന്ത്രണം എങ്ങനെ കഴിയും . ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു അല്ലെ ?


ക്രോധ നിയന്ത്രണത്തിനു ലളിതമായ ഒന്നു രണ്ടു വഴികള്‍



  • എപ്പോഴൊക്കെ നമുക്കു ക്രോധം വരുന്നുവോ അപ്പോഴൊക്കെ പ്രതികരിയ്ക്കാന്‍ മടിയ്ക്കുക (സംയമനം പാലിയ്ക്കാന്‍ ശീലിച്ചാല്‍ ക്രെമേണ ക്രോധം ത്യജിയ്ക്കാം


  • ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നി മൂന്ന് തലങ്ങളില്‍ കരിയങളെ തരം തിരിച്ചു നോക്കി പ്രവര്‍ത്തിയ്ക്കുക (അപ്പോള്‍ അമിത മോഹങള്‍ ആക്രമിക്കുകയില്ല .കിട്ടാത്ത മോഹങള്‍ നമ്മെ ക്രോധിയാക്കിയേക്കാം )


ആരംഭത്തില്‍ എല്ലാം കഠിനം അഭ്യാസത്തില്‍ എല്ലാം ശീലം ............ അഭ്യസിയ്ക്കുക ......അലസതവെടിഞ്ഞു നിരന്തരം



ഇതിനു നാമ ജപം തന്നേ ഉത്തമം സദാ ഈശ്വരനാമം ജപിയ്ക്കാന്‍ ശ്രമിയ്ക്കുക ഇതു കാലം കലിയുഗം നാമത്തിനു മാത്രമേ നമ്മെ ര്ക്ഷിയ്കാന്‍ കഴിയൂ , ഇതുതന്നെ ലളിത മാര്‍ഗ്ഗ രേഖ



ഹരി:ശരണം



മധു മൊഴി





Wednesday, November 11, 2009

ശ്രീ ഗുരുവായുരപ്പാ ശരണം

ശ്രീ ഗുരുവായുരപ്പാ ശരണം
സ്വസ്ഥനായിട്ടു നാമം ജപിയ്ക്കനിരിയ്ക്കണ്ടേ
സ്വസ്ഥനായിരിയ്ക്കാന്‍ നാമം ജപിയ്ക്കുക
ഹരി: ശരണം
  • _മധു മൊഴി

Saturday, November 7, 2009

പ്രഥമ കടമ


"ശ്രീ ഗുരുവായുരപ്പാ ശരണം "

കഴിഞ്ഞ എന്റെ ബ്ലോഗ്ഗുകളില്ലെല്ലാം ഞാന്‍ ഉത്ഭോധിപ്പിച്ചത് സത് ജന സംസര്‍ഗ മഹത്വം ആയിരുന്നല്ലോ .

ഇന്നുമുതല്‍ നാം സത്സംഘം തുടങ്ങുകയാണ് . ആനന്ദ കരമായ ജീവിതത്തില്‍ തുടങ്ങി , ആനന്ദകരമായ ജീവിതത്തിലൂടെ നടന്നു , ആനന്ദ മയമായ മോക്ഷത്തില്‍ അണയുക എന്നതാണ് സത്സംഘത്ത്തിന്റെ ലകഷ്യം.

പരി പാവനമായ സത്സംഘത്ത്തിലെയ്ക്ക് ..............


"യസ്യാഃ സ്നേഹോ ഭയം തസ്യ

സ്നേഹോ ദു:ഖസ്യ ഭാജനം

സ്നേഹ മൂലാനി ദു:ഖാനി

താനിത്രിക്തുവ വസേതല്‍സുഖം"


എന്തിനെ നാം ഇഷ്ട്ടപെടുന്നുവോ അതിനെ ലഭിയ്ക്കുവാനുള്ള മോഹമാണ് നമ്മുടെ ദു:ബലത . ആ ദു:ബലത കൂടുന്നതനുസരിച്ച് ഭയം ഉണ്റാവുന്നു, അതുമൂലം അനവധി പ്രശ്നങ്ങള്‍ ഏറ്റവും നല്ല വഴി ഒന്നിനേയും മോഹിയ്ക്കതെയിരിയ്ക്കുക എന്നതാണ് .

( ചാണക്കിയഗുരു )

ഈ ജീവിതത്തില്‍ നമ്മള്‍ പലതും മോഹിയ്ക്കുന്നു . ആ മോഹം അധികം ആകുമ്പോള്‍ അതിനെ കാമം എന്നു പറയുന്നു . അപ്പോള്‍ നമ്മള്‍ മോഹങ്ങളുടെ ലാഭത്തിനായി പ്രവര്‍ത്തിയ്ക്കുന്നു അവിടെ ചിലപ്പോള്‍ പലതും നമ്മള്‍ക്ക് നഷ്ട്ടമാകുന്നു . അതായത് നമ്മുടെ വിദ്യ , കുലമഹിമ , അന്തസ്സ്, കുടുംബബന്ധങ്ങള്‍ , അങ്ങനെ പലതും ആയതിനാല്‍ കഴിവതും യാതൊന്നിനെയും അമിതമായി മോഹിയ്ക്കാതിരിയ്ക്കുക . അതുതന്നെ യഥാര്‍ഥ സുഖം ഇതാണ് സത്സംഘത്ത്തിന്റെ പ്രടമ പടി . അത് കടക്കുക എന്നതുതന്നെ നമ്മുടെ പ്രഥമ കടമ അങ്ങനെ പടികല്‍ ആറെണ്ണം ഉണ്ടല്ലോ . ( കാമ ക്രോധ ലോഭ മോഹ മദ മാല്സരിയഗ്ഗ്ങള്‍) . പടിആരുംകടന്നു അവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ........... എന്നല്ലേ പറയുക

അങ്ങനെ ഒന്നാം പടി കടക്കല്‍ നമ്മുടെ പ്രഥമ കടമ !!!!

സുഭസ്യ ശീഘ്രം !!!!!!!!!

"ഹരി ശരണം "

Friday, October 30, 2009

അണ്ണാര കണ്ണനും തന്നാലായത്


ശ്രീ ഗുരുവായുരപ്പാ ശരണം

ഇതു പുരോഗമനത്തിന്റെ കാലം . നാം പുതുതായി പലതും കണ്ടുപിടിയ്ക്കുന്നു . അതൊക്കെ തന്നെയും നമ്മുടെ അറിവിന്റെ തലത്തിലേയ്ക്ക് എത്തിയ്ക്കാന്‍ ഉയര്ന്ന സാങ്കേതിക വിദ്യകള്‍ നിരന്തരം മാറി മാറി ഉപയോഗിയ്ക്കുന്നു . അതിനനുസരിച്ച് നമ്മുടെ ജീവിത സയിളികള്‍ മാറുന്നു . മാറുന്ന ജീവിത രീതികല്കൊപ്പം ഗമിയ്ക്കാന്‍ പലര്ക്കും അനവധി ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു . ഉദാഹരണത്തിന് " നാട്ടിന്‍പുറം നന്മ്മകലാല്‍ സമൃദ്ധം " എന്നാണല്ലോ പറയാറ്‌ . എന്നാല്‍ ഇന്നു നാട്ടിന്പുരമെവിടെ , എല്ലാം ഉയര്‍ന്ന സാങ്കേതിക വിദ്യ കളുടെ ചാലിയ്ക്കുന സബ്രടയങള്‍ക്ക് വഴി മാറിയിരിക്കുന്നു . നിരക്ക് കുറഞ്ഞു നന്നായി ജീവിയ്ക്കാന്‍ കഴിയുമായിരുന്ന പഴമയില് നിന്നും നിരക്ക് വര്‍ദ്ധിച്ചു അഷ്ടിയ്ക്കു മുട്ടുന്ന കാലം വിദൂരതല്ലയിന്നു .വാര്‍ത്താവിനിമയ രംഗവും ,യാത്ര സ്വകരിയങളും , ആഡംബര ജീവിത രീതികളും കൊണ്ടു നാം പാചാതിയരെവരെ ഞെട്ടിയ്ക്കുന്നു . എന്നിട്ട് നാം അഭിമാനിയ്ക്കുന്നു :പുരൂഗമന വാദികലെന്നു.
എന്താണ് ഈ പുരോഗമനം ? ഗമനതിന്ടെപുരോഭാഗത്ത്‌ വര്തിയ്ക്കുക എന്നര്‍ഥം . അതായത് ഗമനം എന്നാല്‍ സഞ്ചാരം , പുരോ എന്നാല്‍ മുന്നില്‍ , അപ്പോള്‍ സന്ച്ചരതിറെ മുന്നില്‍ എന്നര്‍ഥം .സന്ച്ചരമെന്നലോ യാത്ര .
എങ്ങോട്ടുള്ള യാത്ര , പുരപെട്ടിടതെയ്ക്ക് ഉള്ള യാത്ര , ഓരോ ജന്മ്മവും പുരപെട്ടിടതെയ്ക്കുള്ള മടക്കയാത്രുക്കുള്ള തുടക്കമാണ് . എന്നാല്‍ എത്ര ജന്മ്മങള്‍ കഴിഞ്ഞെന്നോ , എത്ര ജന്മമം ഇനി ഉണ്ടെന്നോ നമ്മള്‍ക്ക് അറിയുമോ ? യാതൊരു നിച്ചയവും ഇല്ലാത്ത യാത്രയിലാണ് നാം . യാത്രയില്‍ നമ്മള്‍ പലതും കാണുന്നു , പഠിയ്ക്കുന്നു , സ്വീകരിയ്ക്കുന്നു . ചിലവ തിരസ്കരിയ്ക്കുന്നു , ചിലതിനായി പരിശ്രമിയ്ക്കുന്നു അങ്ങനെ യാത്ര തുടരുന്നു .നാം പഠിച്ചതോ, കണ്ടാതോ, സ്വെകരിച്ചതോ എന്തെങ്കിലും നമ്മെ മടക്കവഴി കാനിച്ചുതരുന്നുണ്ടോ എങ്കില്‍ അത് പൂര്‍ണം ഇല്ലെങ്കില്‍ അപൂര്‍ണം .
നിര്ഭങിയം എന്ന് പറയട്ടെ നാം സ്വീകരിച്ച്ചവയില്‍ അധികവും ഈ ലോക ജീവിത സുഖ തിന്നുള്ള അറിവ് മാത്ര ആണ് . അതുകൊണ്ട് തന്നെ ജന്മ ഉടെസത്ത്തിനു പൂര്നതയില്ല .
ഇന്നു നാം കാണുന്ന സകല സ്വകരിയങള്‍ക്കും നിധാനം പൂര്‍വികരുടെ സത്കര്‍മ്മ ത്തിന്റെ ഫലമാണ് . നമ്മുക്ക് മുന്നേ ഈ ലോകം വിട്ടവര്‍ നമ്മെ കാല്‍ സ്വച്ച്ചമായ ജീവിതം നയിച്ചിരുന്നു . സാദാ ചാരമൂലിയങ്ങള്‍ക്കു
വില കല്‍പ്പിച്ചിരുന്നു ഭൂമിയേയും , നദികളെയും , കൃഷിയിടങളെയും , വിര്‍ഷലതാടികളെയും , ആകാസതെയും
ഗ്രഹങളെയും അവര്‍ സ്നേഹിച്ചിരുന്നു . മാത്രിസ്ഥആനത്ടും ,പ്രിതൃ സ്ഥാനത്തും അഭയ സ്ഥാനത്തും , സൃത്ര്‍ത്തു സ്ഥാനത്തും കണ്ടു ആദരിച്ചിരുന്നു . അതിന്‍ ഫലമായി പ്രപഞ്ചം സുധ്ധമായിരുനു . ചിന്തിച്ചുനോക്കൂ നമ്മുക്ക് അച്ച്ചന്റെയോ ,അമ്മയുടെയോ മുത്തച്ച്ചന്റെയോ , മുത്തച്ച്ചിയുടെയോ ഏതെങ്കിലും ഒരു പ്ര്തെയ്കതെന്കിലും ഇന്നും യെടുത്തുപരയുവാന്‍ ഉണ്ടാവും അല്ലെ ,അവരുടെ നിസ്ട്ടയായ ജീവിതമോ ക്രിത്ത്തിയമായ കര്മ്മങലോ സത്ത്തിയ മായ ആച്ചരനങലോ അങനെ എന്തെങ്കിലും അവോരോരുത്തരും ഇവിടുത്തെ ജീവിതത്തെ പരിഭോഷിപ്പിച്ച്ചത്ചുറ്റുപാടുകളെ ചോടിപ്പിച്ച്ചുകിണ്ടായിരുന്നില്ല . എന്നാല്‍ നമ്മളോ നമ്മുടെ സുഖ യിച്ച ഭുവിഭാഗങളെ വെട്ടിനിരത്തിയും നദികളെ നസിപ്പിച്ച്ചും . ഹോമാപുകക്ള്‍ക്ക് പകരം വിഷ പുകകളെ തള്ളി ആകസത്ത്തെ മലിനീകരിച്ച്ചും ഒക്കെ അല്ലെ അല്ല ഇതൊന്നും വേണ്ടയെന്നല്ല പക്ഷെ യിതിന്റ്റെയൊക്കെ പരിണിതഫലം എന്താണ് ? മ്നുഷിയന്‍ മാറിയ ജീവിത രീതി കള്‍ക്ക് അനുസരിച്ച് സ്വാര്‍ത്ഥന ആയി സകല മേഖലകളിലും തന്‍ കാരിയത്ത്തിനു പ്രാധാനിയം നല്കി ജീവിയ്ക്കുന്നു . അത്കൊണ്ട് ശ്വസിക്കുന്നതും , കഴിക്കുന്നതും വരെ അസുധംയിരിയ്ക്കുന്ന അവസ്ഥ ഇങനെ പോയാല്‍ പുര്‍വികര്‍ നമുക്കുതന്ന സ്വൌകരിയങളുടെ കുറച്ചു ഭാഗം പോലും അനന്തിരവന്മാര്‍ക്ക് കൊടുക്കാന്‍ കാണില്ല .അതായതു നമുക്കു മുന്‍പേ പോയവര്‍ ത്ന്നതിറെ ലാഭത്തില്‍ അഹങ്കരിച്ച് പ്രവര്‍ത്ത്തിയ്ക്കുന്നതിനാല്‍ പിന്‍പേ വരുന്നവര്‍ക്ക് ഒന്നും ബാക്കി ഉണ്ടാവില്ലാത്ത അവസ്ഥ ആയിത്തീരും . അടുത്ത തലമുറയ്ക്കായി ഈ ലോക സ്വൌകരിയങള്‍ കാത്തു സൂക്ഷിയ്ക്കേണ്ട കടമ നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ് .ഓ ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ എന്ത് ചെയ്യാന്‍ എന്ന് വിചാരിച്ചു കാലം കളയാതെ ഉണരൂ . ഓരോ വക്തിയും ഉണര്‍ന്നാല്‍ സമൂഹം സുധ്ധം ആകും . സമൂഹത്ത്തിറെ സുദ്ധധ ഗ്രാമത്തിന്റെ ചയിതന്നിയം. ഓരോ ഗ്രാമത്ത്തിന്റെയൂം ചയിതന്നിയം രാക്ഷ്ട്രത്ത്തിന്റെ തേജസ്സു . ഓരോ രാഷ്ട്രത്തിന്റെയും തേജസ്സു ലോകത്തിന്റെ സ്വൌഖിയം. " ലോകാ സമസ്താ സുഖിനോ ഭവന്തു " .സര്‍വ്വ ലോകവും സുഖമായിരുന്നാല്‍ നമ്മളും നമ്മളുടെയും , പിന്‍പേ വരുന്നവരും അവരുടെയും സകലതും സുഖമായിരിക്കും . അതുകൊണ്ട് ഈ വലിയ തത്ത്വത്തെ പ്രാവര്‍ത്ത്തികമാക്കാന്‍ നാമോരോരുത്തരും തുനിയണം ".അണ്ണാര കണ്ണനും തന്നാലായത് " എന്നാണല്ലോ ചൊല്ല് . അത്കൊണ്ട് തന്നല്ലവത് ലോകത്തിനായി അര്‍പ്പിയ്ക്കുക. എന്ങനീന്നാല്‍ ഭഗവത്‌ കാരിയങള്‍ , ഭക്തി . നിക്സ്ഥ , പ്രകൃതിയോടു എണങി ജീവിതം , തുടങി ആയതു കുട്ടികളെയും പഠിപ്പിച്ചുകൊടുക്കുക സാന്ക്കെതികവിടിയകല്‍ക്കൊപ്പം സദചാരാനുക്സ്താനഗലു ആച്ചരനങളും നമ്മുടെ ക്കുട്ടികളും പഠിയ്ക്കട്ടെ അതിനായി സത് സങതത്വം സ്വീകരിയ്ക്കുക
ഹരി: ശരണം
( അക്ഷര തെറ്റുകള്‍ തിരുത്തി വായിക്കാന്‍ അപേക്ഷ )

മധു മൊഴി



"ശ്രീ ഗുരുവായുരപ്പാ ശരണം"


ഈശ്വരന്‍ ജീവ രൂപേണ

വാഴും മന്ദിര ആകയാല്‍


സര്‍വ്വ ഭൂതങളെയും നാം


ലജ്ജ വിട്ടു നമിയ്ക്കണം


"ഹരി: ശരണം"

Sunday, October 25, 2009

ശ്രീ ഗുരുവായുരപ്പാ ശരണം


"ശ്രീ ഗുരുവായുരപ്പാ ശരണം"
ലോകം ചലനാല്‍മകം ആണ് , കാറ്റും , മഴയും, പുഴയും , സൂരിയനും , ചന്ദ്രനുഗ്രഹങ്ങളും , ജീവ ജാലങളും ,നമ്മളും അങനെ എല്ലാം എല്ലാം ചലനാല്‍മകം ആണ് . ചലിയ്ക്കുന്ന ഈ ലോകത്തിലേയ്ക്ക് മലര്‍ന്നു കിടന്നു കയ്യും കാലും അടിച്ച് കരഞ്ഞു ചലിച്ചു വന്ന നമ്മള്‍ മറ്റുള്ളവരെ ചിരിപ്പിച്ചു .ഒരിക്കല്‍ ഒരു ചലനവും ഇല്ലാതെ മലര്‍ന്നു കിടന്നു നമ്മള്‍ പോകുമ്പൊള്‍ , മറ്റുള്ളവരെ നമ്മള്‍ കരയിപ്പിയ്ക്കുകയും ചെയ്യും അല്ലെ ?അപ്പോള്‍ ലോകത്തിന്റെ സ്വഭാവം ചലനം അതിന് വിപരീതം ആകുമ്പോള്‍ ദു:ഖം അപ്പോള്‍ ലോകത്തോടൊപ്പം ച്ളിയ്ക്കുന്നതുതന്നെ സുഖം ലോകത്തോടൊപ്പം ചാലിയ്ക്കണമെങ്കില്‍ സത്തിയം , ധര്മ്മം ,നിഷ്ട്ട , ത്യാഗം , എന്നി ഗുണങളെ നമ്മള്‍ പരിഭോഷിപ്പിക്കണം . അതിന് ഉത്തമം സത് ജന സംസര്‍ഗം തന്നെ അതുകൊണ്ട് സമയം കളയാതെ സത് ജന സംസര്ഗത്തിന് ശ്ര്മിയ്ക്ക വേഗം ..............!!!!!
"ഹരി:ശരണം"

മധുമൊഴി

"ശ്രീ ഗുരുവായുരപ്പാ ശരണം"
ലോകം ചലനാല്‍മകം ആണ് , കാറ്റും , മഴയും, പുഴയും , സൂരിയനും , ചന്ദ്രനുഗ്രഹങ്ങളും , ജീവ ജാലങളും ,നമ്മളും അങനെ എല്ലാം എല്ലാം ചലനാല്‍മകം ആണ് . ചലിയ്ക്കുന്ന ഈ ലോകത്തിലേയ്ക്ക് മലര്‍ന്നു കിടന്നു കയ്യും കാലും അടിച്ച് കരഞ്ഞു ചലിച്ചു വന്ന നമ്മള്‍ മറ്റുള്ളവരെ ചിരിപ്പിച്ചു .ഒരിക്കല്‍ ഒരു ചലനവും ഇല്ലാതെ മലര്‍ന്നു കിടന്നു നമ്മള്‍ പോകുമ്പൊള്‍ , മറ്റുള്ളവരെ നമ്മള്‍ കരയിപ്പിയ്ക്കുകയും ചെയ്യും അല്ലെ ?
അപ്പോള്‍ ലോകത്തിന്റെ സ്വഭാവം ചലനം അതിന് വിപരീതം ആകുമ്പോള്‍ ദു:ഖം അപ്പോള്‍ ലോകത്തോടൊപ്പം ച്ളിയ്ക്കുന്നതുതന്നെ സുഖം ലോകത്തോടൊപ്പം ചാലിയ്ക്കണമെങ്കില്‍ സത്തിയം , ധര്മ്മം ,നിഷ്ട്ട , ത്യാഗം , എന്നി ഗുണങളെ നമ്മള്‍ പരിഭോഷിപ്പിക്കണം . അതിന് ഉത്തമം സത് ജന സംസര്‍ഗം തന്നെ അതുകൊണ്ട് സമയം കളയാതെ സത് ജന സംസര്ഗത്തിന് ശ്ര്മിയ്ക്ക വേഗം ..............!!!!!
"ഹരി:ശരണം"

Sree Guruvayurappa saranam

Sree Guruvayurappa saranam
Friends how to receve respet from others?
Do not ever judge others rashly , Respect them in thought and in word.
This is only one thing try it today . will be happy today
Hari :Saranam

Monday, October 19, 2009

മധു മൊഴി

"ശ്രീ ഗുരുവായുരപ്പാ ശരണം "
നന്മ്മ നമ്മില്‍ വളരണം
തിന്മ്മ നമ്മോടു പിരിയണം
മണ്ണില്‍ മണ്ണ് ആശ കൂടാതെ
ആശ ഈശ്വരന്‍ ആകണം
"ഹരി:ശരണം"

Saturday, October 17, 2009

മധു മൊഴി



"ശ്രീ ഗുരുവായുരപ്പാ ശരണം"


ഗുരുഗേഹവാസന്ടേ ദാസനായാല്‍


ഇഹ ലോകവാസം സ്വ്വുഖിയമായ്


പണി ഉണ്ട് ഈശ്വര ദാസനാവാന്‍


പകലന്തിയോളം ശ്രമിക്ക്യവേണം


ശരിയെന്നു അവടെയ്ക്ക് തോന്നിയെങ്കില്‍


അതിനായ്‌ നമുക്ക് ഒരുമിച്ചു ചേരാം


"ഹരി:ശരണം"

ദു:ഖം

ശ്രീ ഗുരുവായുരപ്പാ ശരണം
ദു:ഖം സര്‍െവരുടെയും ബന്ധു. സമയകാലദിക്കുപരിധികല്ക്കു അതീതമായി , അരങ്ങറിയാതെ കയറിവരുന്ന കോമാളിയായി , പലപ്പോഴും നമ്മെ ഉലയ്ക്കുന്നു ദു:ഖം .ദു:ഖ ലാഭത്തിനായി ആരും പണിയെടുക്കാറില്ല ഉണ്ടോ ? സുഖേച്ചയ്ക്കല്ലേ നാം യ്ക്നികാരുല്ലു? എന്നാല്‍ ദു:ഖം നമുക്കു സ്വ്ജന്ന്യമായി ലഭിക്കുന്നു അല്ലെ . അതാണ് സത്യം .
എന്താണ് യഥാര്‍ഥ ദു:ഖം ? അല്ലയെന്ക്കില് എവിടെയാണ് സര്‍വ ദു:ഖതിന്റെഎയുംഉത്ഭവം ? രോഗ നിവാരണത്തിന് രോഗ കാരണം കൂടി അറിയല്‍ പ്രധാനം എന്നിരിക്കെ ദു:ഖ നിവാരണത്തിന് ദു:ഖ കാരണം കൂടി അറിയല്‍ പ്രധാനം . ദു:ഖ്ങത്തിന്റെ ഉത്ഭവം ഒരു വീഴ്ച്ചയിന്നിന്നുമാനെന്നു സ്പഷ്ടം . ശ്രീഹരിയുടെ പരമോന്നത ലോകമായ വ്യ്കുണ്ട്ത്തില്‍നിന്നുംസംസാര സാഗര ത്തിലേയ്ക്ക് പതിച്ചത്താനി നമ്മെവരുടെയും സകല ദു:ഖത്തിനും കാരണവും ഉറവിടവും .
"തൃലോകി ഗ്രിഹസ്ത്തായ വിഷ്ണൂ നമസ്തേ "
(വിഷ്ണൂ ഭുജംകം)
ത്രിലോക ആകുന്ന വലിയ തറവാട്ട്‌ കാരണവരായ നാരായണ മൂര്‍ത്തിയുടെ പക്കല്‍ നിന്നും അകന്നതാണ് ദു:ഖങളുടെ അടിസ്ഥാന കാരണം . ശ്രീഹരിയുടെ പരിപൂര്‍ണ പുണ്നിയ അവതാരമായ ശ്രീ കൃഷ്ണന്‍ വൃന്റാവന ലീലകള്‍ ആടിയ സമയത്തു എപ്പോഴൊക്കെ ഗോപകുട്ടികള്‍ ഭാഗവനില്‍നിന്നു അകന്നിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ക്ക് ആപത്തുകള്‍ ഉണ്ട്ടയിട്ടും ഉണ്ട് .ഭഗവാന്റെ അടുത്തേയ്ക്ക് വരും വരെ അസ്ടാ പക്നി മാര്‍ക്ക് ആനന്തം ഉണ്ട്ടയിട്ടില്ല ശ്രീ കൃഷ്ണനില്‍നിന്നും അകന്നപ്പോള്‍ ഗോപികമാര്‍ക്കും കഠിനമായ ദു:ഖം ഉണ്ട്ടായി . ഇതില്‍ നിന്നും മന:സ്സിലാക്കേണ്ട കാരിയം ഭഗവാനില്‍ നിന്നു അകലുമ്പോള്‍ ഉള്ളതും അടുക്കുമ്പോള്‍ ഇല്ലാത്തതും ആണ് ദു;ഖം എന്നല്ലേ .
നമ്മളില്‍ പലരും തന്നെ ദു:ഖം വരുമ്പോള്‍ ആണല്ലോ ദേവാലയത്തില്‍ എത്താറ് . ഭഗവാന്റെ അവതാരങ്ങള്‍ തന്നെ ഭക്തര്‍ക്ക്‌ ദു:ഖമുണ്ടവുംപോഴാനല്ലോ നടന്നിരിയ്ക്കുന്നത് അപ്പോള്‍ സരിയായ ദു:ഖം ഈസ്വരനൂട് അകന്നത് തന്നെ .
ഈസ്വരനൂട് അകലുകയെന്നുവച്ച്ചാല്‍ ഭാവുതികസക്തി വര്ധിയ്ക്കുക എന്നര്‍ഥം.
ഞാന്നെന്നും എന്ടീതെന്നും ഉള്ള സ്വര്ധത നമ്മെ മോഹിപ്പിയ്കുന്നു . കിട്ടിയതൊന്നും പോരയെന്നും , കിട്ടിയിരിയ്കുന്നതൊക്കെ കാത്തു സൂഷിയ്ക്കാനും കിട്ടനുല്ലതിനെ കയ്യടക്കാനും ആയി എത്രയോ പേര്‍ നെറ്റൊടോമോടുന്നു യിങ്ങനെ ഓടുമ്പോള്‍ കരുനാമൂര്തിയായ ഭഗവാന്‍ ഭാഗവനിലീയ്ക് അടുക്കനായി ചെറിയ ദു:ഖങ്ങള്‍ തരുന്നു അപ്പോള്‍ നമ്മള്‍ ദേവാലയത്തിലും , മഹാത്മക്കളുടെയടുത്തും , പരിഹാരാര്‍ത്ഥം ഓടി എത്തുന്നു ശരിയല്ലേ . അതാണ് നടക്കുന്നത് . അങ്ങനെ നമ്മള്‍ മെല്ലെ ഭാഗവനിലെയ്ക് അടുക്കുന്നു അതായതു ഭഗവത്‌ കരിയങളില്‍ ശ്രധവയ്ക്കാന്‍ തുടങുന്നു എന്നര്‍ഥം . പതിയെ പതിയെ നമുക്കു സുഖവും ഉണ്ടാകുന്നു . അതിനാല്‍ ചെറിയ ചെറിയ ദു:ഖങ്ങള്‍ വരുപോള്‍ പതരുത് . ഭഗവാന്‍ തന്റെഅടുത്തേയ്ക്‌ വരുവാനായി അയച്ച എഴുത്താണ് ദു:ഖം എന്ന് നിനച്ചു ഭഗവത്‌ തറവാട്ടിലേയ്ക്ക് തിരിച്ചെത്താന്‍ ശ്രമം തുടങണം ഉടന്‍ തന്നെ
ഭഗവാന്‍ എഴുത്തിന് കാത്തു നില്‍ക്കാതെ ഉടനടി . ശ്രമിയ്ക്കുമല്ലോ
ഹരി:ശരണം

Friday, October 16, 2009

മധു മൊഴി

Sree Guruvayurappa Saranam


sandrananthaswaroopa Gurupavanpu-
radheeswara pankajasha
paril pamparamaykaragiyadiyan
ennere thalarnneelayo
thwathpadampuja sevacheythuvaruvoork-
yennum karunanidhe
shemyswariyavarapradhanmavidunn-
yeekanmadicheedola

Hari: Saranam

മധു മൊഴി

ശ്രീ ഗുരുവായൂരപ്പാ ശരണം.
നശിയ്ക്കില്ലേ സര്‍വ്വം നശിക്കില്ലേ സൌഖ്യം
നശിയ്ക്കില്ലേ നമ്മള്‍ പഠിക്കേണ്ടേ പാഠം
മനസ്സാല്‍ മുകുന്ദന്റെ പാദാരവിന്ദം
സ്മരിയ്ക്ക ജപിയ്ക്ക സദാ രാമകൃഷ്ണാ
ഹരി: ശരണം